മുഹമ്മദലിയുടെ അസ്വാഭാവിക വെളിപ്പെടുത്തൽ; ഒരു തുമ്പുമില്ലാതെ വട്ടം കറങ്ങി പോലീസ്

July 6, 2025, 6:53 a.m.

കോഴിക്കോട്: 1986ലും 1989ലും രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് ‘പ്രതി’ 39 വർഷത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തുക. എന്നാൽ കൊല്ലപ്പെട്ടവരെ കുറിച്ച് തുമ്പില്ലാതെ പൊലീസ് വട്ടം കറങ്ങുക. സിനിമാ കഥയെ വെല്ലുന്ന വെളിപ്പെടുത്തലുമായി മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (54) രംഗത്തുവന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് പൊലീസ്. 1986ല്‍ 14ാം വയസ്സില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്ന് വെളിപ്പെടുത്തിയ പ്രതി 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചിൽവെച്ച് ഒരാളെ കൊന്നുവെന്നും പറയുന്നു.

ഇതോടെ കൂടരഞ്ഞി, നടക്കാവ് പൊലീസ് ശൂന്യതയിൽനിന്ന് അന്വേഷണം ആരംഭിച്ചിരിക്കയാണ്. വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി ജൂൺ അഞ്ചിനാണ് മുഹമ്മദലി കൊലപാതക സംഭവം വെളിപ്പെടുത്തിയത്. നടക്കാവ്, കൂടരഞ്ഞി പൊലീസുമായി വേങ്ങര പൊലീസ് ബന്ധപ്പെട്ടെങ്കിലും ഒരു മാസത്തിലേറെയായി തുമ്പൊന്നും ലഭിച്ചിട്ടില്ല. പഴയ പത്രവാർത്തകൾ തേടി നടക്കുകയാണ് പൊലീസ്. 39 വർഷം മുമ്പത്തെ അസ്വാഭാവിക മരണങ്ങൾ ഏതൊക്കെയെന്ന് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് മോർച്ചറിയിലെ പഴയ രേഖകളും പരതുന്നുണ്ട്. കമ്പ്യൂട്ടർ വത്കരണമൊന്നും നടക്കാത്ത കാലമായതിനാൽ സത്യം കണ്ടുപിടിക്കൽ ശ്രമകരമാണ്.

കഴിഞ്ഞ ദിവസമാണ് കൂടരഞ്ഞി പൊലീസും നടക്കാവ് പൊലീസും മുഹമ്മദലിയെ ചോദ്യം ചെയ്തത്. കൂടരഞ്ഞിയിൽ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് വെളിപ്പെടുത്തിയ മുഹമ്മദലി കോഴിക്കോട് കടപ്പുറത്ത് പണം തട്ടിപ്പറിക്കാനെത്തിയ യുവാവിനെ സുഹൃത്തായ കഞ്ചാവ് ബാബുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നത്രെ. മരിച്ചതാരാണെന്ന് കണ്ടെത്തിയാൽ മാത്രം മതിയാവില്ല ഇനി. കഞ്ചാവ് ബാബു ആരായിരുന്നു എന്നും കണ്ടെത്തേണ്ടതുണ്ട്. കൂടരഞ്ഞി പൊലീസും നടക്കാവ് പൊലീസും മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. കേസിൽ പരോഗതിയൊന്നുമായിട്ടില്ലെന്ന് അന്വേഷണ സംഘത്തലവനായ ടൗൺ അസി. പൊലീസ് കമീഷണർ ടി.കെ. അഷ്റഫ് പറഞ്ഞു.

അതേ സമയം, മുഹമ്മദലിക്ക് മാനസിക തകരാറാണെന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ പൗലോസ് വെളിപ്പെടുത്തിയത്. പൊലീസ് മുഹമ്മദലിയെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. വേങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെ ജയിലിലാണ് മുഹമ്മദലി കഴിയുന്നത്.

കോഴിക്കോടും കൂടരഞ്ഞിയിലും അസ്വാഭാവിക മരണങ്ങൾ ആ കാലത്ത് നടന്നതായ പത്രവാർത്തകൾ പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ആരൊക്കെയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ട് വേണം കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകാൻ. പഴയ പത്രവാർത്തകൾ പരിശോധിച്ച പൊലീസിന് മുഹമ്മദലി പറഞ്ഞതിനോട് സാമ്യമുള്ള രണ്ട് മരണങ്ങളുടെ വാർത്താകട്ടിങ് ലഭിച്ചിട്ടുണ്ട്. മുഹമ്മദലി പറഞ്ഞത് സത്യമെങ്കിൽ പ്രായപൂർത്തിയാവുന്നതിന് മുമ്പാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്


MORE LATEST NEWSES
  • ഏഴ് വയസ്സ് കഴിഞ്ഞ് ആധാര്‍ പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
  • സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ.
  • കാലിക്കറ്റ് സർവകലാശാല സിലബസ്: വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദഗ്ധസമിതി ശുപാർശ
  • ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
  • മണ്ണാർക്കാട് വീണ്ടും നിപ :ചങ്ങലീരിയിൽ മരിച്ച അമ്പതെട്ടുകാരൻ്റെ മകനും നിപയെന്ന് സംശയം
  • എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയിൽ
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
  • പുഴയിൽ കാണാ തായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • സ്കൂൾ സമയമാറ്റം; ബദൽ നിർദേശങ്ങളുമായി സമസ്ത
  • ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം,ഓർമകളുടെ ആഴങ്ങളിൽ‌ അർജുൻ
  • പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
  • അപകടങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനം: ഏജെ.ഷാജി.
  • രാസവള വില വർധന പിൻവലിക്കണം.. കർഷക കോൺഗ്രസ്‌
  • യുവാവിനെ പുഴയിൽ കാണാതായി
  • കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം; വിവരമറിഞ്ഞ ബന്ധുവും മരിച്ചു
  • നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ
  • നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും 1.67 കിലോ കൊക്കയ്ൻ കണ്ടെത്തി
  • നോ പാർക്കിങ് എഴുതിയ ഗെയിറ്റിന് മുമ്പിൽ പാർക്ക് ചെയ്ത സ്കൂട്ടർ വീട്ടുടമ ഓടയിലേക്ക് എറിഞ്ഞു
  • നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലപ്പുറം സ്വദേശി മരിച്ചു
  • പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നാളെ മുതല്‍
  • നിപ്പ; സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 675 പേർ സമ്പർക്ക പട്ടികയിൽ
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിന് ഇരട്ടക്കിരീടം.
  • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി
  • പാൽവില കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം
  • എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
  • സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടെ ഭാര്യയ്ക്കും ഭര്‍ത്താവിനും വെട്ടേറ്റു
  • പാലിന്റെ വില വർധിപ്പിക്കാനൊരുങ്ങി മിൽമ
  • ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാൻ ഗവർണറുടെ അനുമതി, ഉത്തരവിറങ്ങി
  • യുവാവ് വീട്ടിൽ കഴുത്തറത്ത് മരിച്ച നിലയിൽ
  • തിരുവോണത്തിന് നാട്ടുപൂക്കൾ
  • സ്വർണവിലയിൽ ഇടിവ്
  • ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം; കുറ്റപത്രം നൽകി മാസങ്ങളായിട്ടും അപകട ഇൻഷുറൻസ് തുക ലഭിച്ചില്ല
  • മരണ വാർത്ത
  • വ്യാപാര കരാർ: ഇന്ത്യൻ സംഘം അമേരിക്കയിൽ
  • കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് ജപ്തിചെയ്തു
  • വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്
  • പന്ത്രണ്ട്കാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും
  • ഓട്ടിസം ബാധിച്ച ആറുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.
  • മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് അപകടം. നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പരിക്ക്*
  • മൂന്നുവർഷം മുൻപ് ഊരിവെച്ച പൊൻവള തിരിച്ചു കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്
  • യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രതികൾ പിടിയിൽ
  • കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ
  • കണ്ണോത്ത് സെന്റ് ആന്റണിസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടത്തി
  • കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി ടി എ കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു.
  • ജില്ലാ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
  • വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്: കൊടുവള്ളി സ്വദേശിക്ക് നാല് ലക്ഷം രൂപ നഷ്ടമായി
  • താമരശ്ശേരി സ്വദേശി ആഫ്രിക്കയിൽ മരിച്ചു.
  • നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി
  • തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസ്സിലിടിച്ച് അപകടം: 14 പേര്‍ക്ക് പരുക്ക്
  • MORE FROM OTHER SECTION
  • 'നിമിഷ പ്രിയക്ക് മാപ്പ് ഇല്ല', കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
  • INTERNATIONAL NEWS
  • സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ.
  • KERALA NEWS
  • ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
  • GULF NEWS
  • കാലിക്കറ്റ് സർവകലാശാല സിലബസ്: വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണം; വിദഗ്ധസമിതി ശുപാർശ
  • LOCAL NEWS
  • ഫിഫ ക്ലബ് ലോകകപ്പ് കിരീടം ചെൽസിക്ക്;പിഎസ്ജിയെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകൾക്ക്
  • SPORTS NEWS
  • ഏഴ് വയസ്സ് കഴിഞ്ഞ് ആധാര്‍ പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
  • MORE NEWS