ലഖ്‌നൗവിനെ കറക്കിവീഴ്ത്തി മൊഈൻ അലി;ഐപിഎല്ലിലെ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ

April 3, 2023, 11:48 p.m.

സ്വന്തം തട്ടകത്തിൽ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സിനെ 12 റണ്ണിനാണ് ചെന്നൈ വീഴ്ത്തിയത്. ചെന്നൈ ഉയർത്തിയ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ മറികടക്കാനുള്ള ശ്രമം 205 റൺസിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് അവസാനിച്ചു. ജയിക്കാനുള്ള ലഖ്‌നൗ പ്രതീക്ഷകളെ കറക്കിവീഴ്ത്തിയ മൊഈൻ അലിയാണ് ചെന്നൈയുടെ വിജയശിൽപി. 26 റൺസ് മാത്രം വഴങ്ങി നാല് പ്രധാനവിക്കറ്റുകളാണ് മൊഈൻ നേടിയത്.

തകർത്തടിച്ച ചെന്നൈക്ക് അതേനാണയത്തിൽ മറുപടി നൽകികൊണ്ടാണ് ലഖ്‌നൗ മറുപടി ബാറ്റിങ് ആരംഭിച്ചത് പവർപ്ലെയുടെ ആദ്യ ഓവറുകൾ റണ്ണൊഴുക്കിന് വേഗം കൂട്ടാൻ ഓപ്പണർമാരായ കെ.എൽ രാഹുലിനും കെയിൽ മയേഴ്‌സിനുമായി. അഞ്ച് ഓവർ പിന്നിടുമ്പോൾ തന്നെ ടീം എൺപത് റൺസിന് അരികിലെത്തിയിരുന്നു. ടീം 79 റൺസിൽ നിൽക്കവെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. തകർത്തടിച്ച് നിൽക്കെയാണ് 53 റൺസിൽ മയേഴ്‌സിനെ മൊഈൻ അലി കൂടാരം കയറ്റുന്നത്. ഇതോടെ റണ്ണൊഴുക്കിന് വേഗത കുറഞ്ഞു. പിന്നാലെ എത്തിയ ദീപക് ഹൂഡ രണ്ടിന് റൺസിന് പുറത്തായി. തകർത്തടിക്കുമെന്ന് തോന്നിച്ചെങ്കിലും കൃണാൽ പാണ്ഡ്യയും ഒൻപത് റൺസിൽ കളി മതിയാക്കി. സ്‌റ്റോണിസിനെയും മൊഈൻ പുറത്താക്കിയതോടെ കളി ചെന്നൈ തിരിച്ചുപിടിച്ചു എന്ന ഘട്ടമെത്തി. നിക്കോളാസ് പൂരനും ആയുഷ് ബദോനിയും കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമം നടത്തി നോക്കിയെങ്കിലും 32 റൺസിൽ നിൽക്കെ പൂരൻ വീണു. 157 റൺസിൽ ആറ് വിക്കറ്റ് വീണതോടെ കളി ജയിക്കാമെന്ന ആത്മവിശ്വാസം ലഖ്‌നൗ ബാറ്റർമാർക്ക് നഷ്ടപ്പെട്ടിരുന്നു. വാലറ്റത്ത് ബദോനിയും (23) കൃഷ്ണപ്പ ഗൗദമും (17) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

വന്നവരും നിന്നവരും ലഖ്‌നൗ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ ഈ സീസണിലെ ഉയർന്ന സ്‌കോറായ 216 സ്വന്തമാക്കിയാണ് ചെന്നൈ ബാറ്റിങ് അവസാനിപ്പിച്ചത്.നാല് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ബാറ്റിങ്ങിനിറങ്ങിയ മഞ്ഞപ്പട തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചു. ആദ്യ മത്സരത്തിൽ തകർത്തടിച്ച ഗെയ്ക്‌വാദിന്റെ ബാറ്റിൽ നിന്നും ഇന്നും റെണ്ണൊഴുകി. 31 പന്തിൽ നിന്ന് 57 റൺസാണ് താരം അടിച്ചു കൂട്ടിയത്. മൂന്ന് ഫോറും നാല് സിക്‌സറുകളും പറത്തിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.

മറുവശത്ത് ഡിവൺ കോൺവെയും ബൗളർമാരെ പ്രഹരിക്കുന്നതിൽ ഒരു മയവും കാണിച്ചില്ല. പതിനൊന്നാം ഓവറിൽ കൃണാൽ പണ്ഡ്യക്ക് വിക്കറ്റ് കൊടുത്ത് കളം വിടുമ്പോൾ 29 പന്തിൽ 47 റൺസാണ് കോൺവെ ടീമിന് സംഭാവന ചെയ്തത്. പിന്നാലെ എത്തിയ ശിവം ഡൂബെയുടെ ഊഴമായിരുന്നു പിന്നീട്. 16 പന്തിൽ 27 റൺസടിച്ച താരം മൂന്ന് സിക്‌സറുകൾ പറത്തിയിരുന്നു. റണ്ണൊഴുക്കിന്റെ സ്പീഡ് പതുക്കെയായപ്പോൾ അതിനെ പഴയ നിലയിലാക്കാൻ എത്തിയ മൊഈൻ അലി പക്ഷേ 19 റൺസിന് കൂടാരം കയറി. അവസാന ഓവറുകളിൽ റണ്ണടിച്ചെടുക്കാൻ കളത്തിലുണ്ടായിരുന്ന ബെൻ സ്റ്റോക്‌സിന് പക്ഷേ പെട്ടെന്ന് മടങ്ങേണ്ടി വന്നു പിന്നാലെ എത്തിയ ജഡേജയെ മാർക്ക് വുഡും മടക്കി.

അവസാന ഓവറുകളിൽ ധോണിയുടെ മാസ്മരിക പ്രകടനം ആദ്യ രണ്ട് പന്തുകൾ സിക്‌സർ പറത്തിയ ധോണിയെ മാർക്ക് വുഡ് വീഴ്ത്തി. പുറത്താകെ അമ്പാട്ടി റായുഡു 27 റൺസ് സ്‌കോർ ബോർഡിൽ എഴുതിച്ചേർത്തതോടെ 217 റൺസ് എന്ന കൂറ്റൻ സ്‌കോർ ചെന്നൈ സ്വന്തമാക്കി. അതേസമയം ഈ മത്സരത്തിലെ റൺസോടെ ഐപിഎല്ലിൽ 5000 റൺസ് എന്ന നേട്ടവും ധോണി സ്വന്തമാക്കി.അതിവേഗത്തിൽ റണ്ണൊഴുകിയ ചെന്നൈയെ കുറച്ചെങ്കിലും പിടിച്ചുകെട്ടിയത് രവി ബിഷ്‌ണോയിയുടെയും മാക്ക് വുഡിന്റെയും ബൗളിങ്ങാണ് ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബിഷ്‌ണോയ് നേടിയത്. ആവേശ് ഖാന് ഒരു വിക്കറ്റ് വീഴ്ത്തി.


MORE LATEST NEWSES
  • ബാലുശ്ശേരിയിൽ വീട്ടിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയതായി പരാതി
  • വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
  • ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല
  • ബസ് റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു; അഞ്ചു മരണം.
  • സി.സദാനന്ദന്റെ രാജ്യസഭ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
  • ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച
  • പോലിസ് യൂണിഫോമില്‍ രണ്ടു പേരെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികൾ അറസ്റ്റില്‍
  • വാടക വീട്ടിൽ 9വയസുകാരനെ നായകൾക്കൊപ്പം ഉപേക്ഷിച്ച് അച്ഛൻ മുങ്ങി, സഹായം തേടി വിദേശത്ത് നിന്ന് അമ്മയുടെ ഫോൺ, രക്ഷകരായി പൊലീസ്
  • ട്രംപിനെ കൊല്ലണം, ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസ് സ്കൂളിലെ വെടിവെപ്പു പ്രതി
  • ഡിവൈഎസ്‍പി എത്തുമ്പോൾ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂർ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
  • സ്ത്രീയെ കൊന്ന് ഓടയിൽ തള്ളിയ പ്രതി പിടിയിൽ; അറസ്റ്റിലായത് മൃതദേഹം കണ്ടെത്തി ആറാം ദിവസം
  • ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ നിർത്തുന്നു
  • കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
  • തെരുവുനായ ആക്രമണ ഭീതിയില്‍ ആവളയും പരിസരപ്രദേശങ്ങളും
  • താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു.
  • മൗലീദ് പാരായണത്തിനിടെ മസ്ജിദിൽ കയറി ഇമാമിന് നേരെ ആക്രമണം; ആശുപത്രിയിൽ ചികിത്സയിൽ
  • മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു.
  • ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
  • സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വെസ്റ്റ്ഹിൽ സ്വദേശി വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
  • ചെമ്പുകടവ് വന്യജീവിയെ കണ്ടതായ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.
  • യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അക്യുപങ്ചർ ചികിത്സാകേന്ദ്രത്തിനെതിരേ പരാതി നൽകി കുടുംബം
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കു തിരിച്ചടി
  • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  • ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച് സംഘപരിവാർ
  • ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
  • തലൂക്ക് ഹോസ്പ്‌പിറ്റൽ പ്രശ്നങ്ങൾ; ഡി എം ഒ ക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്.
  • ഗുരുതര ചികിത്സ പിഴവ്; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി.
  • കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റ്
  • ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ചു ഇന്ത്യ
  • പുതുപ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഇശ്ഖ് മജ്‌ലിസ് സംഘടിപ്പിച്ചു
  • ലോറിക്കടിയില്‍പ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
  • കരുനാഗപ്പള്ളി യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
  • ചുരത്തിലെ മണ്ണിടിച്ചിൽ: ഗതാഗതം തടസ്സം പതിനെട്ട് മണിക്കൂർ പിന്നിട്ടു.
  • 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള ഫീസ് വർധിപ്പിച്ചു
  • ഉദയകുമാർ ഉരുട്ടിക്കൊല കേസ്; ഒന്നാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി; നാല് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
  • മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ തീപിടിത്തം; വൻ ദുരന്തമൊഴിവായി
  • മുന്നോട്ടെടുക്കല്ലേ..., പോവല്ലേ... കാര്‍യാത്രക്കാരിയുടെ കരച്ചിൽ ചുരത്തിലെ മണ്ണിടിച്ചിലില്‍ വലിയദുരന്തം ഒഴിവായി.
  • ബലാത്സംഗ കേസിൽ വേടന് മുൻകൂർ ജാമ്യം;
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.
  • ഓണാഘോഷത്തിനെതിരായ വർഗീയ പരാമർശം; അധ്യാപികയെ സസ്പെൻഡ് ചെയ്തു
  • ആദരിച്ചു
  • കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; മേലേ പൂതംപാറയില്‍ ഗതാഗത കുരുക്ക്
  • നടുവണ്ണൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാനായില്ല.,കുറ്റ്യാടി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്
  • നൈറ്റ് മാർച്ചും അഗ്നിവലയവും ഇന്ന്
  • ജമ്മുവില്‍ പ്രളയവും മണ്ണിടിച്ചിലും; മരണം 13 ആയി
  • തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി.
  • കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം
  • ചുരത്തിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ് വീണ് കല്ലും മണ്ണും നീക്കും; ചുരം കയറരുതെന്ന് നിര്‍ദേശം