ഡൽഹിയെ തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യത സജീവമാകി ചെന്നൈ

May 10, 2023, 11:58 p.m.

ബൗളർമാർ കളം നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പർകിങ്‌സ്. 167 റൺസ് പിന്തുടർന്ന ഡൽഹി നിരയിൽ 35 റൺസ് നേടിയ റിലേ റൂസോ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജയത്തോടെ ധോണിപ്പട പ്ലേ ഓഫ് സാധ്യത സജീവമാക്കി.

പിന്തുടർന്ന് ജയിക്കാൻ വലിയ ബുദ്ധിമുട്ടില്ലാത്ത സ്‌കോറാണ് ചെന്നൈ ഡൽഹിക്ക് മുന്നിൽ വച്ചതെങ്കിലും ഡൽഹി ബാറ്റിങ് നിര കളി മറന്നു. കളിയുടെ തുടക്കത്തിൽ ആദ്യ ഓവറിലെ രണ്ടാം ബോളിൽ തന്നെ ദീപക് ചഹാർ ഡൽഹിയെ പ്രഹരിച്ചത് വാർണറെ പുറത്താക്കികൊണ്ടാണ്. ടീം 20 ൽ നിൽക്കെ ഫിലിപ് സാൾട്ടും കൂടാരം കയറി. വീണ്ടും വില്ലനായത് ചഹാർ തന്നെ. അധികം വൈകിയില്ല റണ്ണൗട്ടിലൂടെ മിച്ചൽ മാർഷും പുറത്ത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ മധ്യനിരയുടെയും അവസാന ഓവറുകളില്‍ ആക്രമിച്ചു കളിച്ച ധോണിയുടെയും ബാറ്റിങ് കരുത്തിലാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് നേടിയത്. ചെന്നൈയുടെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. പവർപ്ലേ ഓവറുകൾ അവസാനിച്ചപ്പോൾ തന്നെ 49 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ടീം. ഇതിനിടയിൽ ഓപ്പണർമാരായ ഡേവോൺ കോൺവെ (10), റിതുരാജ് ഗെയ്കവാദ് (24) എന്നിവർ പുറത്തായി. അക്സർ പട്ടേലിനായിരുന്നു രണ്ട് വിക്കറ്റുകളും. പിന്നാലെ എത്തിയ മൊയിൻ അലി ഏഴ് റൺസിനും രഹാനെ 21 റൺസിനും കൂടാരം കയറി. നാല് പ്രധാന വിക്കറ്റുകൾ വീണതോടെ ചെന്നൈ താരങ്ങൾ സൂക്ഷിച്ച് ബാറ്റ് വീശി. ശിവം ദുബെയും അമ്പാട്ടി റായുഡുവും ചെന്നൈ സ്‌കോർ പതുക്കെ ഉയർത്തി

മൂന്ന് സികസറുകളുടെ പിൻബലത്തിൽ 12 ബോളിൽ 25 റൺസിൽ നിൽക്കെ മിച്ചൽ മാർഷ് ദുബെയെ വീഴ്ത്തി. 23 റൺസ് സംഭാവന ചെയ്ത് റായുഡുവും കൂടാരം കയറി. എന്നാല്‍ 16.2 ഓവറിൽ ആറിന് 126 റൺസ് എന്ന നിലയിലായിരുന്നു ടീമിനെ രക്ഷിക്കേണ്ട ചുമതല ക്രീസിലെത്തിയ ക്യാപ്റ്റന് കയ്യിലായി. രവീന്ദ്ര ജഡേജ ധോണിക്കൊപ്പം ചേർന്ന് സ്കോർ ഉയർത്തി. 16 ബോളിൽ 21 റൺസെടുത്ത് ജഡേജ കളം വിട്ടു. അവസാന ഓവറുകളിൽ ധോണി തന്റെ ഉഗ്രരൂപം പുറത്തെടുത്തു. അക്രമിച്ചു കളിക്കുന്നതിനിടെ ജഡേജയെ വീഴ്ത്തിയ മാർഷ് ധോണിയെയും പുറത്താക്കി. ക്രീസ് വിടുമ്പോള്‍ ഒമ്പത് ബോളില്‍ 20 റണ്‍സാണ് തലയുടെ സംഭാവന.


MORE LATEST NEWSES
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍
  • വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
  • വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി
  • ഹൈസ്‌കൂൾ ക്ലാസ്സ്‌ സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടി
  • ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ.
  • ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു.
  • ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണു; യുവതിക്ക് ദാരുണാന്ത്യം
  • പോലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റില്‍
  • ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
  • മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.
  • കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി
  • കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും.
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
  • വിദ്യാർത്ഥിക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വയോധികൻ അറസ്റ്റിൽ.
  • ധാന്യപ്പൊടി മില്ലിലെ ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം
  • വയനാട് ജില്ലക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ 21 കോടി രൂപ അനുവദിച്ചു
  • പോത്ത് കച്ചവടത്തിൻ്റെ മറവിൽ വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പൊലീസിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി.
  • കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ.
  • കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
  • മരണ വാർത്ത
  • മരണ വാർത്ത
  • ഹോട്ടലിൽനിന്ന് മാലിന്യം ഒഴുക്കുന്നതായി പരാതി
  • അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി
  • കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
  • സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി
  • വയനാട് മാനന്തവാടി ദ്വാരകയിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ
  • പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ
  • കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
  • കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
  • നിര്യാതയായി. അന്നമ്മ ചെറിയാൻ പുത്തൻ പറമ്പിൽ
  • തെലുങ്കിൽ മലയാളി തിളക്കം;ദുൽഖറിൻ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം,നിവേദ മികച്ച നടി
  • നാട്ടിൽ പോകാനിരുന്ന കണ്ണൂർ സ്വദേശി സൗദിയിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചു.