മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ.

June 10, 2025, 12:45 p.m.

തിരുവനന്തപുരം :മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തി സസ്പെൻഡ് ചെയ്തു. പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർ ഡി.ആർ അർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് വിരമിക്കൽ, സ്ഥലമാറ്റ പാർട്ടികളുണ്ടായിരുന്നു. ഇതിന് ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജ്ജുനും പങ്കെടുത്തു. മദ്യപിച്ചിരുന്ന അർജ്ജുൻ പരിപാടി കഴിഞ്ഞ് വിശ്രമിക്കാൻ കിടന്നു. ഈ സമയം സ്റ്റേഷനിലുള്ള ഒരാൾ കമ്മീഷണറെ വിളിച്ച് വിവരം പറഞ്ഞു.

മിന്നൽ പരിശോധന എന്ന നിലയിൽ കമ്മീഷണറെത്തുകയായിരുന്നു.

കമ്മീഷണർ എത്തും മുൻപേ മദ്യപിച്ചിരുന്ന ചില പൊലീസുകാർ സ്ഥലംവിട്ടു. കമ്മീഷണർ എത്തിയപ്പോൾ അർജ്ജുൻ ഉറങ്ങുന്നതാണ് കണ്ടത്. വിളിച്ച് ഏഴുന്നേൽപ്പിച്ച് ബ്രീത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു. പിന്നാലെ നടപടിയെടുക്കുകായിരുന്നു.


MORE LATEST NEWSES
  • വൈദ്യുതി മോഷണം. കെഎസ്ഇബി പാരിതോഷികം 50,000 രൂപ വരെ,
  • ഇന്ത്യയടക്കം 14 രാജ്യങ്ങളിലുള്ളവർക്ക്ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ അനുവദിച്ചു തുടങ്ങി സൗദി
  • തെങ്ങുകൾക്ക് മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞിയിലെ നാളികേര കർഷകർ ദുരിതത്തിൽ
  • സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
  • ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
  • വാട്‌സാപ്പ് ഗ്രൂപ്പിലെ മോശം പരാമര്‍ശം ചോദ്യം ചെയ്തു; നാദാപുരത്ത് സഹോദരങ്ങള്‍ക്ക്‌ വെട്ടേറ്റു
  • സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
  • നിയന്ത്രണം വിട്ട കാർ കനോലി കനാലിലേക്ക് മറിഞ്ഞ് അപകടം.
  • പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
  • അക്രമാസക്തനായ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി വിതറി മാതാവ്
  • കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം
  • ലോറി കയറി ബൈക്ക് യാത്രക്കാരിക്ക് ദാരുണന്ത്യം
  • ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു.
  • കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ
  • വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ.
  • കപ്പലില്‍ പൊട്ടിത്തെറി തുടരുന്നു;അത്യന്തം അപകടകരമായ വസ്തുക്കള്‍ കപ്പലില്‍ ഉണ്ടെന്ന് ഷിപ്പിംഗ് ഡയറക്ടര്‍
  • മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
  • പോലീസ്റ്റേഷനില്‍ പിറന്നാളാഘോഷം,സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം
  • പോലീസുകാരനെ ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
  • പൂച്ച കുറുകെ ചാടി;ബെെക്ക് മറിഞ്ഞ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
  • കുഞ്ഞുതാരകങ്ങളെ ആഘോഷമായി വരവേറ്റ് നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കലിൽ നഴ്സറി പ്രവേശനോത്സവം
  • ഇരുവഴിഞ്ഞി പുഴയിൽ മാലിന്യം തള്ളിയ സംഭവം: പ്രധാന പ്രതി പിടിയിൽ
  • മീനൊന്നും കിട്ടിയില്ല: കടലില്‍ തേങ്ങയുടെ ചാകര,മനം നിറഞ്ഞ് മത്സ്യത്തൊഴിലാളികള്‍
  • കപ്പൽ അപകടം രക്ഷാദൗത്യം പുനരാരംഭിച്ചു
  • മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും
  • കപ്പൽ അപകടം: നാലു പേർക്കായി തിരച്ചിൽ
  • പ്ലസ് വണ്‍; രണ്ടാം അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, ഇന്ന് രാവിലെ മുതല്‍ പ്രവേശനം
  • മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു
  • പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി.
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരൻ പിടിയില്‍
  • തീ നിയന്ത്രണ വിധേയമാക്കാനായില്ല, കപ്പൽ കത്തിയമരുന്നു, കണ്ടെയ്നറുകൾ കടലിലേക്ക്
  • ഉന്നത വിജയികൾക്ക് സ്നേഹാദരം നൽകി ദിവ്യ ക്ലബ്
  • വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു.
  • മകൻ്റെ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ല.
  • മരണ വാർത്ത
  • വാഹന ബാഹുല്യം; കൊടുവള്ളിയിൽ ഗതാഗത തടസ്സം നേരിടുന്നു
  • മഞ്ചേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു
  • ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
  • കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
  • കപ്പൽ അപകടം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
  • ശ്രീചിത്രയില്‍ സര്‍ജറി മുടങ്ങിയ സംഭവം,യൂത്ത്കോണ്‍ഗ്രസ് പ്രതിശേധിച്ചു
  • കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം.
  • പ്ലസ് വൺ, വി എച്ച് എസ് ഇ രണ്ടാം അലോട്മെന്റ് ഇന്ന്
  • പിതാവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ; പോസ്റ്റ്മോർട്ടം ആരംഭിച്ചു
  • വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്
  • കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
  • ഉള്ളേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
  • വയനാട്ടിൽ അലർജി വ്യാപിക്കുന്നതായി പരാതി
  • ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു
  • പെരുന്നാൾ സമ്മാനം വിതരണം ചെയ്തു