മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും

June 10, 2025, 8:19 a.m.

കോഴിക്കോട്: മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയേയും കൂട്ടാളികളേയും പിടികൂടിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അനാശാസ്യ കേന്ദ്രത്തിൽ വന്നു പോയവരിൽ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. ഇടപാടുകാരെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാംപ്രതി ബിന്ദുവിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇവിടെ വന്നു പോയവരെ കുറിച്ച് വിവരം കിട്ടിയത്. കോൾ ലിസ്റ്റിലുള്ളവർക്ക് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ യുവതിയെയടക്കം കഴിഞ്ഞ ആറാം തീയതി പൊലീസ് പിടികൂടിയിരുന്നു. വയനാട് ഇരുളം സ്വദേശി ബിന്ദുവും ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്. ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ചിരുന്നത്. വാട്ട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

സ്ഥിരം ഇടപാടുകാരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേർത്ത് കൂടുതൽ ആളുകളെ ഫ്ലാറ്റിലെത്തിക്കുകയാണ് രീതിയെന്ന് പൊലീസ് പറയുന്നു. വാടക ഫ്ലാറ്റിലേക്ക് ആളുകളുടെ വരവും പോക്കും ശ്രദ്ധയിൽ പെട്ട നാട്ടുകാരുടെ പരാതിയിലാണ് പെൺവാണിഭ സംഘം പിടിയിലാകുന്നത്. ഒരു മാസത്തോളം പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇടപാടുകാർക്ക് വാട്‌സാപ്പിലൂടെ ലൊക്കേഷൻ കൈമാറും. ഫ്ലാറ്റിലെത്തി ഇവിടെ സജ്ജീകരിച്ച കൗണ്ടറിലെത്തി പണമടയ്ക്കണം. തുടർന്ന് ആളെ സെലക്ട് ചെയ്യാമെന്നതായിരുന്നു രീതി


MORE LATEST NEWSES
  • തെങ്ങുകൾക്ക് മഞ്ഞളിപ്പ് രോഗം; കൂടരഞ്ഞിയിലെ നാളികേര കർഷകർ ദുരിതത്തിൽ
  • സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
  • ഓട്ടോറിക്ഷ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
  • വാട്‌സാപ്പ് ഗ്രൂപ്പിലെ മോശം പരാമര്‍ശം ചോദ്യം ചെയ്തു; നാദാപുരത്ത് സഹോദരങ്ങള്‍ക്ക്‌ വെട്ടേറ്റു
  • സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
  • നിയന്ത്രണം വിട്ട കാർ കനോലി കനാലിലേക്ക് മറിഞ്ഞ് അപകടം.
  • പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
  • അക്രമാസക്തനായ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി വിതറി മാതാവ്
  • കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം
  • ലോറി കയറി ബൈക്ക് യാത്രക്കാരിക്ക് ദാരുണന്ത്യം
  • ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു.
  • കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ
  • വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ.
  • കപ്പലില്‍ പൊട്ടിത്തെറി തുടരുന്നു;അത്യന്തം അപകടകരമായ വസ്തുക്കള്‍ കപ്പലില്‍ ഉണ്ടെന്ന് ഷിപ്പിംഗ് ഡയറക്ടര്‍
  • മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
  • മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ.
  • പോലീസ്റ്റേഷനില്‍ പിറന്നാളാഘോഷം,സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം
  • പോലീസുകാരനെ ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
  • പൂച്ച കുറുകെ ചാടി;ബെെക്ക് മറിഞ്ഞ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
  • കുഞ്ഞുതാരകങ്ങളെ ആഘോഷമായി വരവേറ്റ് നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കലിൽ നഴ്സറി പ്രവേശനോത്സവം
  • ഇരുവഴിഞ്ഞി പുഴയിൽ മാലിന്യം തള്ളിയ സംഭവം: പ്രധാന പ്രതി പിടിയിൽ
  • മീനൊന്നും കിട്ടിയില്ല: കടലില്‍ തേങ്ങയുടെ ചാകര,മനം നിറഞ്ഞ് മത്സ്യത്തൊഴിലാളികള്‍
  • കപ്പൽ അപകടം രക്ഷാദൗത്യം പുനരാരംഭിച്ചു
  • കപ്പൽ അപകടം: നാലു പേർക്കായി തിരച്ചിൽ
  • പ്ലസ് വണ്‍; രണ്ടാം അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, ഇന്ന് രാവിലെ മുതല്‍ പ്രവേശനം
  • മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു
  • പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി.
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരൻ പിടിയില്‍
  • തീ നിയന്ത്രണ വിധേയമാക്കാനായില്ല, കപ്പൽ കത്തിയമരുന്നു, കണ്ടെയ്നറുകൾ കടലിലേക്ക്
  • ഉന്നത വിജയികൾക്ക് സ്നേഹാദരം നൽകി ദിവ്യ ക്ലബ്
  • വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു.
  • മകൻ്റെ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ല.
  • മരണ വാർത്ത
  • വാഹന ബാഹുല്യം; കൊടുവള്ളിയിൽ ഗതാഗത തടസ്സം നേരിടുന്നു
  • മഞ്ചേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു
  • ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
  • കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
  • കപ്പൽ അപകടം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
  • ശ്രീചിത്രയില്‍ സര്‍ജറി മുടങ്ങിയ സംഭവം,യൂത്ത്കോണ്‍ഗ്രസ് പ്രതിശേധിച്ചു
  • കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം.
  • പ്ലസ് വൺ, വി എച്ച് എസ് ഇ രണ്ടാം അലോട്മെന്റ് ഇന്ന്
  • പിതാവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ; പോസ്റ്റ്മോർട്ടം ആരംഭിച്ചു
  • വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്
  • കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
  • ഉള്ളേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
  • വയനാട്ടിൽ അലർജി വ്യാപിക്കുന്നതായി പരാതി
  • ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു
  • പെരുന്നാൾ സമ്മാനം വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം
  • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും